എത്ര മധുരമീ പുഞ്ചിരി പൈതലേ ...
ആരും കൊതിപ്പൂ നിന്നെ മാറോടണക്കാന്‍..
നീ എന്‍ മടിയില്‍ ലാളനയേറ്റു കൊഞ്ചീടുമ്പോള്‍,
ഉണ്ണികള്‍ മറ്റു വേണമോ മക്കളായ്...??
കാണ്മൂ ഞാന്‍ നൂറു പൊന്നോമനകളെ മുന്നില്‍,
എങ്കിലും തൊട്ടിലും, കളിപ്പാട്ടവും, കിലുക്കവും ഒന്നു മതി....
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ,
ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി..
പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം..
ഇതാണെന്നെ നയിയ്ക്കുന്നത്..
നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…
ഇടഞ്ഞു നില്‍ക്കുന്ന കൊമ്പനാനയെ മെരുക്കുവാന്‍ ഒരു പുഞ്ചിരിമതിയാകും.. :-)
ReplyDelete:)
ReplyDelete